ഹൈവേ പോലീസിൻ്റെയും, ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെയും, ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരുടേയും, യാത്രക്കാരുടേയും സഹായത്തോടെയാണ് ബസ് മാറ്റിയത്.രണ്ടു മണിക്കൂറിലേറെയാണ് വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്.
ഗതാഗതക്കുരുക്ക് അഴിയാൻ മണിക്കൂറുകൾ വേണ്ടിവരും.
