വിജിലൻസ് ഡി.വൈ.എസ്.പി. ഇ. സുനിൽകുമാർ, സി.ഐ. എ.എസ്. സരിൻ, എസ്.ഐ. സുനിൽ, രാധാകൃഷ്ണൻ, ഹരീഷ് കുമാർ, അബ്ദുൾ സലാം, അനിൽകുമാർ, ബിനു, അനീഷ് ,വനിതാ എസ്.സി.പി. ഒറിനു. തുടങ്ങിയവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.
86,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. ഇതിൽ 16,000 രൂപ പണമായും, 70,OOO, രൂപയുടെ ചെക്കുമാണ് ആവശ്യപ്പെട്ടത്. ഇത് വിജിലൻസ് സ്ക്വാഡ് പിടിച്ചെടുത്തു. കൊയിലാണ്ടി കുറുവങ്ങാട് അക്ഡ്വറ്റിനു സമീപത്തെ കൂൾബാറിൽ എത്താനാണ് ആവശ്യപ്പെട്ടത്.
