ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ പിന്നീട് ജാമ്യത്തിൽ വിട്ടു. കേസിലെ ഒന്നാം പ്രതി മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയത് മുൻ ഡിഐജി സുരേന്ദ്രന്റെ വീട്ടിൽവെച്ചാണെന്ന് പരാതിക്കാർ മൊഴി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴിയുടെയും ബാങ്ക് രേഖകളുടെയും അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ പ്രതിചേർത്തത്.
