മംഗലാപുരത്ത് നിന്ന് ട്രെയിനിൽ ആലുവയിലെത്തിയ ഫൗസിയ, ഫായിസിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു. ബൈപാസിൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ വെള്ളക്കെട്ടിൽ കയറി നിയന്ത്രണം വിടുകയായിരുന്നെന്ന് ഫായിസ് പൊലീസിന് മൊഴി നൽകി. നിയന്ത്രണം വിട്ട സ്കൂട്ടർ ബൈപാസിന്റെ കൈവരിയിൽ ഇടിച്ചതിനു ശേഷമാണ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ബൈപാസ് ബീക്കൺ സംഘം സ്ഥലത്തെത്തി ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളജിലെത്തിച്ചു. ഫൗസിയ ആശുപത്രിയിലെത്തുന്നതിന് മുൻപ് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ട് തൃക്കുന്നപ്പുഴ മസ്ജിദ് തൗഫിഖിൽ കബറടക്കി. മാതാവ് നസിയത്ത്. സഹോ
ബൈപാസ് ബീക്കൺ സംഘം സ്ഥലത്തെത്തി ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളജിലെത്തിച്ചു. ഫൗസിയ ആശുപത്രിയിലെത്തുന്നതിന് മുൻപ് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ട് തൃക്കുന്നപ്പുഴ മസ്ജിദ് തൗഫിഖിൽ കബറടക്കി. മാതാവ് നസിയത്ത്. സഹോ
